അങ്ങനെ കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ആ ദേശമെല്ലാം ജോഷ്വ പിടിച്ചെടുത്തു. ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ച് ജോഷ്വ അത് അവകാശമായി നല്‍കി. അങ്ങനെ ആ നാടിനു യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു.