അപ്പോള്‍ ജോഷ്വ അവര്‍ക്കു വേണ്ടി ഷീലോയില്‍ കര്‍ത്താവിന്റെ മുന്‍പില്‍വച്ചു നറുക്കിട്ടു. അവന്‍ ഇസ്രായേല്‍ ജനത്തിന് ആ ദേശം ഗോത്രമനുസരിച്ച് വിഭജിച്ചുകൊടുത്തു.