ജഫ്താ അവരോടു പറഞ്ഞു: അമ്മോന്യരോട് പോരാടാന്‍ നിങ്ങള്‍ എന്നെ കൊണ്ടു പോകുകയും കര്‍ത്താവ് അവരെ എനിക്ക് ഏല്‍പിച്ചു തരുകയും ചെയ്താല്‍, ഞാന്‍ നിങ്ങളുടെ നേതാവാകും.