അവര്‍ പ്രതിവചിച്ചു: നിന്നെ ബന്ധിച്ച് ഫിലിസ്ത്യരുടെ കൈയിലേല്‍പിക്കാന്‍ വന്നിരിക്കയാണ്, ഞങ്ങള്‍. സാംസണ്‍ പറഞ്ഞു: നിങ്ങള്‍ എന്റെ മേല്‍ ചാടിവീഴുകയില്ലെന്നു സത്യം ചെയ്യുക.