സഹോദരന്‍മാരും കുടുംബക്കാരും വന്ന് അവന്റെ ശരീരം കൊണ്ടുപോയി; സോറായ്ക്കും എഷ്താവോലിനും ഇടയ്ക്കു പിതാവായ മനോവയുടെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. ഇരുപതു വര്‍ഷമാണ് അവന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തിയത്.