ശേഷിച്ചവര്‍ തിരിഞ്ഞു മരുഭൂമിയില്‍ റിമ്മോണ്‍ പാറയിലേക്കോടി. അവരില്‍ അയ്യായിരംപേര്‍ പെരുവഴിയില്‍വച്ചു കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ഗിദോം വരെ ഇസ്രായേല്‍ക്കാര്‍ അനുധാവനം ചെയ്തു. അവരില്‍ രണ്ടായിരം പേരും വധിക്കപ്പെട്ടു.