ശേഷിച്ചിരിക്കുന്ന ബഞ്ചമിന്‍ വംശജര്‍ക്ക് ഭാര്യമാരെ ലഭിക്കാന്‍ നാം എന്തുചെയ്യണം? നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുക്കുകയില്ല എന്ന് കര്‍ത്താവിന്റെ മുന്‍പില്‍ നാം ശപഥംചെയ്തുപോയല്ലോ.