ബഞ്ചമിന്‍ ഗോത്രജനായ ഒരാള്‍ അന്നു തന്നെ യുദ്ധരംഗത്തു നിന്നോടി ഷീലോയിലെത്തി. അവന്‍ വസ്ത്രം വലിച്ചു കീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്തിരുന്നു.