അടുത്ത ദിവസം പ്രഭാതത്തില്‍ അഷ്‌ദോദിലെ ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്റെ ബിംബം കര്‍ത്താവിന്റെ പേടകത്തിനു മുന്‍പില്‍ നിലത്തു മറിഞ്ഞു കിടക്കുന്നതു കണ്ടു. അവര്‍ അതെടുത്ത് യഥാപൂര്‍വം സ്ഥാപിച്ചു.