സാവൂളിനെ മുന്‍പ് അറിയാമായിരുന്നവരെല്ലാം അവന്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: കിഷിന്റെ മകന് എന്തുപറ്റി? സാവൂളും പ്രവാചകനോ?