സാവൂള്‍ വയലില്‍ നിന്നു കാളകളെയും കൊണ്ട് വരുകയായിരുന്നു. ജനം കരയത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി. യാബെഷ് നിവാസികള്‍ പറഞ്ഞ കാര്യം അവര്‍ അവനെ അറിയിച്ചു.