സാമുവല്‍ ഗില്‍ഗാലില്‍നിന്ന് ബഞ്ചമിന്റെ ഗിബെയായിലേക്കു പോയി. അറുനൂറോളം പേര്‍ മാത്രമേ സാവൂളിനോടു കൂടെ അവശേഷിച്ചിരുന്നുള്ളു.