അവന്‍ സാവൂളിന്റെ അടുത്തെത്തി. സാവൂള്‍ പറഞ്ഞു: അങ്ങു കര്‍ത്താവിനാല്‍ അനുഗൃഹീതനാകട്ടെ! ഞാന്‍ കര്‍ത്താവിന്റെ കല്‍പന നിറവേറ്റിയിരിക്കുന്നു.