ദാവീദ് ഗോലിയാത്തിനെ എതിര്‍ക്കാന്‍ പോകുന്നതു കണ്ടപ്പോള്‍ സാവൂള്‍ സൈന്യാധിപനായ അബ്‌നേറിനോടു ചോദിച്ചു: അബ്നേര്‍, ആരുടെ മകനാണ് ഈ യുവാവ്? തനിക്കറിഞ്ഞു കൂടെന്ന് അവന്‍ പ്രതിവചിച്ചു.