ദാവീദ് സാവൂളിനോടു ചോദിച്ചു: രാജാവിന്റെ ജാമാതാവാകാന്‍ ഞാന്‍ ആരാണ്? ഇസ്രായേലില്‍ എന്റെ പിതൃഭവനത്തിനും ഉററവര്‍ക്കും എന്തു സ്ഥാനമാണുള്ളത്?