സാവൂളിന്റെ ഭൃത്യന്‍മാര്‍ അതു ദാവീദിന്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ ചോദിച്ചു: ദരിദ്രനും അപ്രശസ്തനുമായ ഞാന്‍ രാജാവിന്റെ മരുമകനാവുകയെന്നത് അത്ര നിസ്‌സാരമാണെന്നു നിങ്ങള്‍ കരുതുന്നുവോ?