സാവൂള്‍ മിഖാലിനോടു ചോദിച്ചു: എന്റെ ശത്രു ഓടി രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്തിനാണ് എന്നെ ഇങ്ങനെ വഞ്ചിച്ചത്? മിഖാല്‍ സാവൂളിനോടു പ്രതിവചിച്ചു: നിന്നെ ഞാന്‍ കൊല്ലാതിരിക്കണമെങ്കില്‍ എന്നെ വിട്ടയ്ക്കുക എന്ന് അവന്‍ എന്നോടു പറഞ്ഞു.