സാവൂളിന്റെ ഭൃത്യന്‍മാരില്‍ ഒരാള്‍ അന്ന് അവിടെ കര്‍ത്താവിന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു. സാവൂളിന്റെ ഇടയപ്രമാണിയും ഏദോമ്യനുമായ ദോയെഗ് ആയിരുന്നു അത്.