ദാവീദ് അവിടെനിന്ന് മൊവാബിലുള്ള മിസ്പേയില്‍ എത്തി, മൊവാബു രാജാവിനോട് അപേക്ഷിച്ചു: ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാന്‍ പോകുന്നതെന്നറിയുന്നതു വരെ എന്റെ മാതാപിതാക്കന്‍മാര്‍ അങ്ങയോടുകൂടെ താമസിക്കാന്‍ അനുവദിക്കണം.