ജോസഫ് ആളയച്ച് പിതാവായ യാക്കോബിനെയും അവന്റെ എല്ലാ ബന്ധുക്കളെയും വരുത്തി. അവര്‍ എഴുപത്തഞ്ചുപേരുണ്ടായിരുന്നു.