ദൈവത്തോടു ചേര്ന്നുനില്ക്കുവിന്; അവിടുന്ന് നിങ്ങളോടും ചേര്ന്നുനില്ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.